പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ‘മാറിയേ മതിയാകൂ‘ ക്യാമ്പയിന് ജൂലൈ 18ന് തുടക്കമാകും. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജ്ജന-ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കൊതുക് വളരാനുള്ള സാധ്യത നിലനിർത്തുന്നവർക്കെതിരെയും മാലിന്യവും മലിനജലവും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ നിക്ഷേപിക്കുന്നവർക്കെതിരെയും നിയമനടപടികളുൾപ്പെടെ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കും. പൊതുജനങ്ങൾ ക്യാമ്പയിനുമായി പൂർണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ലോഗോ പ്രകാശനം നടന്നു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…