രൂക്ഷമായ കടലാക്രമണവും, വെള്ളക്കെട്ടും നേരിടുന്ന വെട്ടുകാട് മേഖലയിൽ നിലവിൽ പതിനഞ്ചോളം വീടുകൾ അപകടം നേരിടുന്നുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ
മഴക്കാലത്ത് തീരത്ത് നിന്ന് മാറി താമസിക്കുന്നതിന് സർക്കാർ നൽകി വന്നിരുന്ന വാടക പോലും കഴിഞ്ഞ മൂന്ന് മാസമായി നൽകാത്തത് ഈ മേഖലയിലെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും പറ്റാത്ത രീതിയിൽ പ്രദേശത്തെ മിക്ക വഴികളും ഇപ്പോൾ വെള്ളക്കെട്ടായി മാറിയത് നഗരസഭയുടെ കെടുകാര്യസ്ഥത കൊണ്ടാണ്. കടലാക്രമണത്തിൽ മത്സ്യ ബന്ധന ബോട്ടുകൾ ഉൾപ്പടെയുള്ള ജീവിതോപാദികളാണ് തകർന്ന് പോയിരിക്കുന്നത് എന്നും കരമന ജയൻ പറഞ്ഞു.
തീര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും, വാടക കുടിശ്ശിക ഉൾപ്പടെയുള്ളവ കൊടുത്തു തീർക്കാനും അലംഭാവം വെടിഞ്ഞ് നഗരസഭയും സർക്കാരും മുന്നോട്ട് വരണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…
രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…