മുംബൈയിൽ കുട്ടികളെ ബന്ദികളാക്കിയത് പ്രോജക്ടുകൾക്ക് വിദ്യാഭ്യാസ വകുപ്പ് പണം നൽകാത്തതിനാലെന്ന് അക്രമി പോലീസിന് നൽകിയ മൊഴി. തനിക്ക് രണ്ട് കോടി രൂപ സർക്കാർ നൽകാനുണ്ടായിരുന്നു എന്നാണ് അക്രമി കൊല്ലപ്പടുന്നതിന് മുമ്പ് പോലീസിനോട് പറഞ്ഞത്.
മഹാരാഷ്ട്ര സർക്കാരിൻ്റെ സ്കൂൾ ശുചിത്വ മിഷന് കീഴിൽ സ്വച്ഛത മോണിറ്റർ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു കുടിശിക വരുത്തിയത്. പണം ലഭിക്കാൻ മുംബൈ, നാഗ്പൂർ, പൂനെ എന്നിവിടങ്ങളിൽ ഇയാൾ പല പ്രതിഷേധങ്ങളും നടത്തിയിരുന്നു. രോഹിത് ആര്യ സമർപിച്ച ബജറ്റിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നെന്നും രേഖകൾ അവ്യക്തമായിരുന്നെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പൂനെ സ്വദേശിയാണ് അൻപതുകാരനായ അക്രമി രോഹിത് ആര്യ. 17 കുട്ടികളെയും ഒരു യുവതിയെയും ഉൾപ്പടെ 18 പേരെയാണ് ഇയാൾ ഇന്നലെ ബന്ദിയാക്കിയത്.
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…