സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെ ജില്ലയിൽ ആകെ, 5,827 പരാതികൾ തീർപ്പാക്കിയെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിലെ ആറ് താലൂക്കുകളിലായി മെയ് 02 മുതൽ 16 വരെയാണ് അദാലത്തുകൾ നടന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ അനിൽ, ആന്റണി രാജു എന്നിവർ അദാലത്തിൽ ലഭിച്ച പരാതികൾ പരിശോധിച്ച് ഉത്തരവുകൾ നൽകി. ഏപ്രിൽ 1 മുതൽ 15 വരെ ഓൺലൈനായി ലഭിച്ച 13,945 അപേക്ഷകളും അദാലത്ത് ദിവസം ലഭിച്ച 5,921 അപേക്ഷകളും ഉൾപ്പെടെ 19,866 അപേക്ഷകൾ ആണ് ആകെ ലഭിച്ചത്. അദാലത്ത് ദിവസങ്ങളിൽ ലഭിച്ച പുതിയ അപേക്ഷകളിന്മേൽ 15 ദിവസത്തിനകം തീരുമാനം കൈക്കൊള്ളുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കൈമാറി. ചികിത്സാ സഹായം, മുൻഗണന കാർഡ്, വയോജന സംരക്ഷണം, ഭൂമി/സർവ്വെ തുടങ്ങിയ വിഷയങ്ങളിലാണ് ഏറ്റവും കൂടുതല് പരാതികൾ ലഭിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുള്ളതെന്നും കളക്ടർ അറിയിച്ചു.
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…
കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…
ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…
സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…
നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…