കഥകളുടെ ഘടനയും സങ്കീർണതയും നിലനിർത്തി ഏതു വിഷയങ്ങളെയും ചിത്രീകരിക്കാൻ കഴിയുന്ന മാധ്യമമായി ആനിമേഷൻ രംഗം മാറിയതായി പ്രശസ്ത അനിമേറ്റർ ശില്പ റാണാഡെ. ക്രിയേറ്റിവിറ്റിയാണ് ഈ കലയുടെ അടിസ്ഥാനം .എ.ഐ പോലുള്ള സാങ്കേതിക വിദ്യകൾ വികസിച്ചാലും അതിൻ്റെ സാദ്ധ്യതകൾ അവസാനിക്കില്ലെന്നും അവർ പറഞ്ഞു .രാജ്യാന്തര ഹ്രസ്വചിത്ര മേളയോടനുബന്ധിച്ച് ഇന്ത്യൻ അനിമേഷൻ രംഗത്തെ കുറിച്ചുള്ള പ്രത്യേക സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അവർ .
ധാരാളം സ്ത്രീകൾ കഥപറച്ചിലിനായി ആനിമേഷൻ രംഗം തിരഞ്ഞെടുത്തിക്കുന്നുണ്ടെന്നും പുരുഷന്മാരെക്കാളും ഈ രംഗത്ത് അവർ സജീവമാണെന്നും ശിൽപ റാണാഡെ പറഞ്ഞു.
ഷെറിംഗ് ലാൻസെസ് , ഫിദ ഹമീദ് , പത്മശ്രീ മുരളി എന്നിവരും സംവാദത്തിൽ പങ്കെടുത്തു
തിരുവനന്തപുരം: കേരളത്തിൻ്റെ ക്രിക്കറ്റ് വളർച്ചയ്ക്ക് ഊർജം പകരുന്ന തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) തമ്മിലുള്ള…
കമ്പ്യൂട്ടർ സയൻസ് പരിശീലന സ്ഥാപനമായ AMICS തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു. എം എൽ എ ശ്രീ മാത്യു ടി തോമസ്…
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങുന്നത് 1965 ജൂലൈ 5 നു ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ആരംഭത്തോടെയാണ്. 2025…
കഴക്കൂട്ടം: തീരദേശ വികസനത്തിൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മരിയൻ എൻജിനീയറിങ് കോളേജിൽ ആരംഭിച്ച സെൻറർ ഫോർ കോസ്റ്റൽ എൻജിനീയറിങ്ങ്…
ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരവുംഅമ്പതിനായിരം രൂപ വീതമുള്ള ഗവേഷണപുരസ്കാരവുംതിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം,…
യുവതലമുറയുടെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം "കിരാത" ചിത്രീകരണം പൂർത്തിയായി. കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളായിരുന്നു…