കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍മൂലം കേരളത്തിനു വര്‍ഷം 33,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. കേന്ദ്രം പിരിക്കുന്ന നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കു നല്‍കുമെന്നാണു ധാരണ. കേരളത്തിനുള്ള ഡിവിസിബിള്‍ പൂള്‍ വിഹിതം പകുതിയായി വെട്ടിക്കുറച്ചതുമൂലം വര്‍ഷം 18,000 കോടി രൂപ കുറവാണു ലഭിക്കുന്നത്. ജിഎസ്ടിയില്‍ ആഡംബര ഇനങ്ങളുടെ നികുതി കുറച്ചതും റവന്യൂ ന്യൂട്രല്‍ റേറ്റ് കുറച്ചതുംമൂലം വര്‍ഷം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായി. ധനമന്ത്രി വിശദീകരിച്ചു.
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2025 -26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം…
ഉന്നതി സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്‌കോളർഷിപ്പ് വിതരണവും…
ഐഎഫ്എസ് ഉദ്യോഗസ്‌ഥ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത്. നേരത്തെ വിചാരണ കോടതി നാടാരെ…
#'ഫാം ഫ്യൂഷൻ 25 'ൽ ഫാം വിസിറ്റും നാടൻ ഭക്ഷ്യമേളയും തുടങ്ങി നിരവധി പരിപാടികൾ#ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക…
കിളിമാനൂർ പാപ്പാല അലവക്കോട് വിദ്യാജ്യോതി സ്കൂളിന്റെ ബസ് മറിഞ്ഞു ഇരുപതോളം കുട്ടികൾക്ക് പരിക്കേറ്റു പരിക്കേറ്റ വരെ കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ…
തിരുവനന്തപുരം : സിപിഎമ്മിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസഥര്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകർത്തെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ നേതൃത്വത്തിന്‍റെ…