കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍മൂലം കേരളത്തിനു വര്‍ഷം 33,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. കേന്ദ്രം പിരിക്കുന്ന നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കു നല്‍കുമെന്നാണു ധാരണ. കേരളത്തിനുള്ള ഡിവിസിബിള്‍ പൂള്‍ വിഹിതം പകുതിയായി വെട്ടിക്കുറച്ചതുമൂലം വര്‍ഷം 18,000 കോടി രൂപ കുറവാണു ലഭിക്കുന്നത്. ജിഎസ്ടിയില്‍ ആഡംബര ഇനങ്ങളുടെ നികുതി കുറച്ചതും റവന്യൂ ന്യൂട്രല്‍ റേറ്റ് കുറച്ചതുംമൂലം വര്‍ഷം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായി. ധനമന്ത്രി വിശദീകരിച്ചു.
കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും…
നല്ലൊരു കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം. ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ…
പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതു യുഗ യാത്രക്കായി സംസ്കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി പുറത്തിറക്കിയ പുതു യുഗ ഗാനം…
അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കറുകുറ്റി ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക്…
>>>> റണ്ണേഴ്സിന് മെട്രോ യാത്ര സൗജന്യം >>>> പുലർച്ചെ മൂന്ന് മുതൽ മെട്രോയുടെ പ്രത്യേക സർവീസ്>>>> ഫ്ലാഗ് ഓഫ് പുലർച്ചെ…
തിരു: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ കൃഷിയിടങ്ങൾസ്വകാര്യ കുത്തക കൾക്ക് നൽകി കൃഷിയെയും കോർപ്പറേറ്റ് വൽക്കരിക്കാനുള്ള ലക്ഷ്യ ത്തിന്റെ…