ശ്രീ പത്മനാഭസ്വാമിയുടെ തിരൂമുറ്റങ്ങളില്‍ മറയൂര്‍ ചന്ദന തൈകള്‍ വച്ച് പിടിപ്പിച്ചു. കിഴക്കും തെക്കും മൂറ്റങ്ങളിലായി പത്ത് ചന്ദന തൈകളാണ് നട്ടിട്ടൂള്ളത്. പരാന്ന ഭോജിയായ ചന്ദനമരത്തിന് ഒരു കാലം വരെ വളര്‍ന്നെത്താന്‍ മറ്റൊരു മരത്തിന്റെ സഹായം ആവശ്യമാണ്: ഇതിനായി പത്ത് നെല്ലി മര തൈകളും ചന്ദന തൈകൾക്കരുകിലായ് നട്ടിട്ടുണ്ട്.
ഒരു ചന്ദനമരം നട്ട് മുപ്പത് വര്‍ഷം ആവുമ്പോള്‍ മാത്രമേ അതിൽ നിന്നും 25 ശതമാനം കാതല്‍ എങ്കിലും ലഭിക്കുകയുളളൂ. 20 വര്‍ഷമാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചന്ദനമരത്തിന്റെ ആയുസ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിത്യനിദാന ആവശ്യങ്ങള്‍ക്കുള്ള ചന്ദനം പൊതു ലേലത്തിലൂടെ മറയൂര്‍ ഫോറസ്റ് ഡിവിഷനില്‍ നിന്നൂമാണ് വാങ്ങിയത്. ക്ഷേത്രത്തില്‍ നടാനുള്ള മേല്‍തരം ചന്ദനതൈകളും മറയൂര്‍ ഡിവിഷനില്‍ നിന്നും ഡി.എഫ്.ഒ.(മറയൂൂര്‍) എം.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തില്‍ എത്തിച്ചത്.
ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടന്ന ചടങ്ങിൽ എല്‍. ചന്ദ്രശേഖര്‍ ഐ.എഫ്.എസ് ക്ഷേത്രഭരണസമിതി അംഗം കൂടിയായ ആദിത്യവര്‍മ്മക്ക് ഒകൈമാറി. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി. പി. പ്രമോദ് ഐ.എഫ്.എസ്, ക്ഷേത്രഭരണസമിതി അംഗം തുളസിഭാസ്‌കര്‍, ക്ഷേത്രം എക്‌സിക്യൂടിവ് ഓഫീസര്‍ ബി.മഹേഷ്, ക്ഷേത്രം മാനേജര്‍ ബി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേന്തരത്തില്‍ നട്ടിട്ടുള്ള ചന്ദന തൈകള്‍ നിത്യവും പരിപാലിക്കൂന്നതിനായി അനന്ദ പദ്മനാഭ മോടിവേട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റട് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…
മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…
ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…
കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…