ജഗതി, കാരക്കാട്, പാറച്ചിറയിലൂടെ സുഗമമായി ഒഴുകുന്ന കിള്ളിയാർ പകുതിയോളം ഭാഗം മണ്ണിട്ട് മൂടി 20 മീറ്റർ വീതിയിൽ പുതിയ റോഡ് നിർമ്മിക്കുന്നു. ഇതുമൂലം മഴക്കാലത്ത് കിള്ളിയാർ കരകവിഞ്ഞൊഴുകി 200 ഓളം വീടുകൾ വെള്ളത്തിൽ മുങ്ങും. ഇപ്പോൾ തന്നെ ഡാമുകൾ തുറക്കുമ്പോൾ കര കവിഞ്ഞ് കിള്ളിയാർ ഭാഗത്തുളള സ്ഥലവാസികൾക്ക് ദുരിതമുണ്ടാകുന്നു. കിളളിയാറിന്റെ സമീപത്തു നിർമ്മിച്ചിട്ടുള്ള ഫ്ലാറ്റുകാരെ സഹായിക്കാൻ ഇറിഗേഷൻ വിഭാഗവും നഗരസഭ എഞ്ചിനീയറിംഗ് വിഭാഗവും ചേർന്നുള്ള ഒത്തുകളിയാണ് ഈ അനധികൃത റോഡ് നിർമ്മാണമെന്ന് അനന്തപുരി റസിഡൻസിലെ ജനങ്ങൾ ആശങ്കപ്പെടുന്നു. ഈ ഭാഗത്തു താമസിക്കുന്ന ആർക്കും ഈ റോഡ് കൊണ്ട് യാതൊരു പ്രയോജനവുമില്ല. പാരിസ്ഥിതിക വെല്ലുവിളി ഉയർത്തി കിള്ളിയാർ കയ്യേറി റോഡു പണിയുകയാണെങ്കിൽ സ്ഥലവാസികൾ ഹൈക്കോടതിയെ സമീപിക്കും.
മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്സ്ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…
രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…
കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്. എസന്‍സ്…
ഒക്ടോബർ 28 മുതൽ 30 വരെ എൽ എൻ സി പി ഗ്രൗണ്ടിൽ സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു…