ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് എട്ടു വരെ നീട്ടിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഒന്നാംനിര സ്ഥാപനങ്ങളെ അല്ലെങ്കിൽ നാക് എ ഗ്രേഡ് ലഭിച്ച കോളേജുകളെയും സർവ്വകലാശാലാ അംഗീകാരമുള്ള റിസർച്ച് ഗൈഡിനെയും തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കണം. മാതൃസ്ഥാപനത്തിലെ പ്രിൻസിപ്പാൾ, വകുപ്പു മേധാവി, സ്കോളർഷിപ്പ് നോഡൽ ഓഫീസർ എന്നിവരുൾപ്പെടുന്ന കമ്മിറ്റിയും ഗൈഡും വിദ്യാർത്ഥികൾ സമർപ്പിക്കുന്ന സിനോപ്സിസുകൾ, ഉന്നത അക്കാദമിക നിലവാരം പുലർത്തുന്നതും വിജ്ഞാനപ്രദവും മൂല്യവത്തുമാണെന്ന് ഉറപ്പുവരുത്തണം. ഈ പരിശോധന നടത്തി അംഗീകാരം നൽകാത്ത കാരണത്താൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നഷ്ടമായാൽ ഉത്തരവാദിത്തം സ്ഥാപനമേധാവികൾക്കായിരിക്കും – ഉത്തരവിൽ പറഞ്ഞു.
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…
മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…
ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…
കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…