തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടില്‍ ജീവൻ്റെ തുടിപ്പുകളന്വേഷിച്ച് കനിവോടെ, കാരുണ്യത്തോടെ ഊർന്നിറങ്ങി കൃത്യനിർവഹണം നടത്തിയ ഫയർ & റസ്‌ക്യൂ ഉദ്യോഗസ്ഥർക്ക് മരിയൻ എഞ്ചിനീയറിംഗ് കോളേജ് സ്നേഹാദരവ് നൽകി.
തിരുവനന്തപുരം അഗ്‌നിശമന നിലയത്തിൽ എത്തിയാണ് ആദരവ് നൽകിയത്. തുടർന്ന് കോളേജ് മാനേജ്മെന്റ് ഉപഹാരവും കൈമാറി. പ്രസ്തുത യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധിയായി ഫാ. എബിൻ സ്റ്റാൻലി, സിവിൽ ഹെഡ് ഡോ. റാണി വി., അഭിജിത്ത് ആർ. പി, ആശ ദാവൂദ്, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…