കത്തോലിക്കാ സമുദായത്തിൻ്റെ ഉടമസ്ഥതതയിലുള്ള ഇടുക്കി തൊടുപുഴ പൈങ്കുളം SH ആശുപത്രി, കോട്ടയം പരിയാരം പുതുപ്പള്ളി ആശുപത്രി, പാലക്കാട് ഒറ്റപ്പാലം മൈൻ്റ് കെയർ സെന്റർ എന്നിവിടങ്ങൾ സത്യസന്തമായ നിലപാടുകൾ എടുത്തതിന്റെ പേരിൽ നിരവധി പേരാണ് ബലമായി അടിസ്ഥാന സൗകര്യം ഇല്ലാതെ മാനസിക ആശുപത്രിയിൽ ജയിലിനു സമാനമായി ദുരന്തം അനുഭവിച്ചു വർഷങ്ങളായി ജീവിയ്ക്കുന്നതായി പൊതു പ്രവർത്തകൻ കുര്യൻ ജെ മാളൂർ. കേരളത്തിൽ ആരെയും ഏത് സമയത്തും മാനസിക രോഗിയായി മുദ്രകുത്തി മരണം വരെ മാനസിക ആശുപത്രിയിൽ പുറം ലോകം അറിയാതെ കിടത്താവുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്.
അതിനാൽ കത്തോലിക്കാ സമുദായത്തിൻറെ സ്വാധീനത്തിനു വഴങ്ങാത്ത ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, ഡോക്‌ടർ മാർ, പരാതിക്കാരനും മുൻ IMA സംസ്ഥാന പ്രസിഡന്റ് ന്റെ സഹോദരനായ എൻ്റെയും സാന്നിദ്ധ്യത്തിൽ മേൽ പറഞ്ഞ ആശുപത്രികളിൽ ഇപ്പോൾ താമസിക്കുന്ന എല്ലാവരെയും, കഴിഞ്ഞ കാലങ്ങളിൽ ആശുപത്രിയിൽ താമസിച്ചവരെയും രഹസ്യമായ ചോദിച്ചാൽ ഞെട്ടിപ്പിക്കുന്ന പല വാർത്തകളും പുറത്ത് വരുത്തുമെന്ന് കുര്യൻ പത്ര സമ്മേളനത്തിൽ പറഞ്ഞു. അതോടൊപ്പം 2003 മുതൽ 2016 കാലഘട്ടത്തിൽ തൊടുപുഴ പൈങ്കുളം SH ആശുപത്രിയിൽ 4 ദൂരൂഹ മരണം സംഭവിച്ചതായി കുര്യന് അറിയാമെന്നും പറഞ്ഞു.
മേൽ പറഞ്ഞ ഗൗരവമായ പ്രശ്‌നം മനസ്സിലാക്കി മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ അടിയന്തിര തീരുമാനം എടുക്കണമെന്ന് കുര്യൻ മാളൂർ.
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…