ഏറ്റവുമൊടുവിൽ മാഷിനൊപ്പം പങ്കെടുത്ത യോഗം മനസ്സിൽ വരുന്നു. സർക്കാർ ആശുപത്രികളിൽ ഉറ്റവരാൽ കയ്യൊഴിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സംബന്ധിച്ച യോഗമായിരുന്നു അത്. കനിവും മാനവസാഹോദര്യവും വഴിയുന്ന നിർദ്ദേശങ്ങൾ മാഷിൽ നിന്നും അന്നുയർന്നു. മാഷടക്കമുള്ള ഓർഫനേജ് കൺട്രോൾ ബോർഡംഗങ്ങളുടെ വാക്കുകളുടെ സാന്ത്വനബലം ഉൾക്കൊണ്ടാണ് ഉപേക്ഷിക്കപ്പെടുന്നവരെ വയോജന മന്ദിരങ്ങളിൽ ഏറ്റെടുക്കാനുള്ള തീരുമാനം സാമൂഹ്യനീതി മന്ത്രിയെന്ന നിലയിൽ അന്നു പ്രഖ്യാപിച്ചത്.
മാനുഷികവും ജീവകാരുണ്യപരവുമായ സമീപനങ്ങളുടെ പേരിൽ എത്രയോ പേരുടെ മനസ്സുകളിൽ പേരും രൂപവും നിലനിർത്തിയാണ് അന്ത്യയാത്ര. ബന്ധുക്കളുടെയും കുടുംബത്തിന്റെയും വേദനയിൽ സഹോദരിയുടെ നിലയിൽ പങ്കു ചേരുന്നു.
തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…
കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടികുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന്…
സംസ്ഥാനത്ത് മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണ്: മന്ത്രി കെ എൻ. ബാലഗോപാൽസംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം…
ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി: മന്ത്രി വി. ശിവന്‍കുട്ടിജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.…
ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ്;പിണറായി സർക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച…
തിരുവനന്തപുരം: ആഗോള കൈകഴുകൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയവും ഫലപ്രദവുമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈകഴുകലിന്റെ ആറു ഘട്ടങ്ങളെക്കുറിച്ചും ബോധവത്കരണ…