ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും നാടായ കേരളത്തില്‍ വന്ന് വര്‍ഗീയത മാത്രം വിളമ്പാന്‍ ശ്രമിക്കുന്നത് പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടാണെന്നും ഉത്തര്‍പ്രദേശിലും ബീഹാറിലും പറയുന്ന കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നതിന് മുന്‍പ് അദ്ദേഹം കേരളത്തിന്റെ ചരിത്രം പഠിക്കാന്‍ തയ്യാറാകണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
ബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് അയ്യപ്പഭക്തര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കിയ, അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോള്‍ തീയണക്കാന്‍ ഓടിയെത്തിയ പാണക്കാട് തങ്ങളുടെ പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ ചരിത്രമെങ്കിലും അദ്ദേഹം മനസ്സിലാക്കേണ്ടതായിരുന്നു. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് കേരളം കൃത്യമായ മറുപടി നല്‍കും. മതസൗഹാര്‍ദ്ദത്തിന്റെ ഈ മണ്ണില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…